വാണിജ്യവാതക വില കുറഞ്ഞു, പക്ഷേ, ഹോട്ടൽ വില കുറയില്ല: മലയാളികളുടെ ആ പ്രതീക്ഷയും പോയി
"തൊഴിലാളികളുടെ കൂലിയും അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വിലയും വർധിച്ച സാഹചര്യത്തിൽ മെനുവിലെ വില കുറയ്ക്കുക പ്രായോഗികമല്ല." -യു.എസ് സന്തോഷ് കുമാർ ജില്ല പ്രസിഡന്റ്,ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
- ▪"തൊഴിലാളികളുടെ കൂലിയും അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വിലയും വർധിച്ച സാഹചര്യത്തിൽ മെനുവിലെ വില കുറയ്ക്കുക പ്രായോഗികമല്ല." -യു.എസ് സന്തോഷ് കുമാർ ജില്ല പ്രസിഡന്റ്,ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
Kerala Kaumudi files mainly under news. We currently carry 50 of its stories.
Opening excerpt (first ~120 words) tap to expand
.news-body p a {width: auto;float: none;} പ്രതീകത്മക ചിത്രം കോഴിക്കോട്: വാണിജ്യവാതക വില കുറഞ്ഞതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. ചായ മുതൽ ബിരിയാണിവരെ സകല വിഭവങ്ങൾക്കും വില മാറ്റമില്ലാതെ തുടരുകയാണ്. സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമുണ്ടായതോടെയാണ് ഹോട്ടലുകൾ വില കുത്തനെ കൂട്ടിയത്. ഇതോടെ 12 രൂപയുടെ ചായയ്ക്ക് 15 രൂപയായി. ചില ഹോട്ടലുകൾ 20 രൂപവരെ വാങ്ങി. 15 രൂപയുണ്ടായിരുന്ന എണ്ണക്കടികൾക്ക് 20 രൂപയായി. പൊറോട്ട, ചപ്പാത്തി, ഊൺ, ബിരിയാണി തുടങ്ങിയവയ്ക്കും വില കൂടി. നഗരത്തിലെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലുകളിൽ 120 രൂപയുണ്ടായിരുന്ന സദ്യയക്ക് 140 രൂപയായപ്പോൾ, 60 രൂപയുണ്ടായിരുന്ന സാധാരണ ഊണിന് 80 രൂപയായി. മത്സ്യവിഭവങ്ങൾ, ബിരിയാണി, മന്തി എന്നിവയ്ക്ക് പലയിടത്തും പല വിലയായിരുന്നു. ഇതിനിടെ ഗ്യാസ് ലഭിക്കാതെ പല തട്ടുകടകളും അടച്ചുപൂട്ടിയിട്ടുണ്ട്.
…
Excerpt limited to ~120 words for fair-use compliance. The full article is at Kerala Kaumudi.